തനിക്ക് നേരെ നടന്ന വധശ്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭാ സുരേന്ദ്രൻ. പല തവണ പോലീസിന്റെ ലാത്തിചാർജിനും ക്രൂര മർദ്ദനത്തിനും ഇരയാകേണ്ടി വന്നിട്ടുള്ള ആളാണ് ശോഭാ സുരേന്ദ്രൻ. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഇത്രയും പോലീസ് മർദ്ദനം ഏറ്റുവാങേനി വന്നിട്ടുള്ള മറ്റൊരു വനിതാ നേതാവ് കേരളത്തിലില്ല. എന്നാൽ അതിനെയൊക്കെയും അതിജീവിച്ചു കൊണ്ട് തന്റെ പ്രസ്ഥാനത്തിന് വേണ്ടി നട്ടെല്ല് വളയ്ക്കാതെ പോരാടുന്ന ശോഭാ സുരേന്ദ്രൻ തന്റെ പഴയ കാല അനുഭവം പങ്കുവെയ്ക്കുകയാണ് ഇപ്പോൾ.
യൂറിനറി ഇന്ഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ ആയ റാണിക്ക് ഓർത്തോ വിഭാഗം ഡോക്ടർ എന്തോ ഒരു മരുന്ന് കത്തിവെച്ചു പറഞ്ഞയച്ചതും , മുഖമെല്ലാം വീർത്ത് ചോരചുവപ്പു നിറഞ്ഞ് അവശയായ താൻ അമൃതാ ശുപത്രിയിൽ ചികിത്സ തേടിയതും ശോഭാ സുരേന്ദ്രൻ ക്രൈം ചീഫ് എഡിറ്റർ ക്രൈം നന്ദകുമാറിനോട് വിശദീകരിക്കുന്നു.
വീഡിയോ കാണുക.