സഭയെ പൊളിച്ചടുക്കി കിടിലം പ്രസംഗവുമായി ഗണേഷ് കുമാർ
എന്തിനാണ് കുറെ മണ്ടന്മാർ നാടും നന്നാക്കാൻ ഇതുപോലെ ഒരു മന്ത്രി മതി.
അദ്ദേഹം പറഞ്ഞ കാര്യം വളരെ ശരിയാണ്.
കേരള പോലീസിന് കേരളത്തിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സമയമില്ല. കാരണം ഒരു ഐപിഎസ് ഓഫീസറുടെ വീട്ടിൽ പലവ്യഞ്ജനം വാങ്ങാൻ പോകുന്നത് ഒരു സിവിൽ പോലീസ് ഓഫീസർ ആണ്. പട്ടിയെ കുളിപ്പിച്ചില്ല എന്ന പേരിൽ ഒരു സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ഒരു സിവിൽ പോലീസ് ഓഫീസറെ തല്ലുക. നമ്മൾ മിക്കവരും ഈ നാട്ടിൽ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഓഫീസറുടെ വീട്ടിൽഅതുപോലെതന്നെ കണ്ട ഒരു കാഴ്ചയായിട്ട് പറയുന്നുണ്ട് ഒരു ഐപിഎസ് ഓഫീസറുടെ വീട്ടിലെ തുണി വരെ കഴുകി ടെറസിൽ വിരിക്കുന്നത് സിവിൽ പോലീസുകാരനാണ്. നാടിനു വേണ്ടി പ്രവർത്തിക്കേണ്ട പോലീസുകാരെ ഉദ്യോഗസ്ഥരുടെ വീട്ടിൽ പട്ടിയെപ്പോലെ വീട്ടു പണിയെടുത്ത് ജീവിക്കേണ്ട അവസ്ഥയാണ് ഇന്ന് എന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് പറയുന്നുണ്ട്. ഇത്രയും ഗണേഷ് കുമാർ പറഞ്ഞ വസ്തുത മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെ എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഗണേഷ് കുമാറിനെ പോലെയുള്ള ഒരു ജനപ്രതിനിധിയാണ് ഇന്ന് കേരളത്തിന് ആവശ്യം എത്ര സത്യസന്ധമായി ആണ് അദ്ദേഹം സംസാരിച്ചത്. വളരെ വളരെ വിലമതിക്കുന്ന ആവശ്യമുന്നയിച്ച് നട്ടെല്ല് ഉള്ള എംഎൽഎ ആണെന്ന് തന്നെ നമുക്ക് പറയാം.
25 ഓളം വണ്ടികളും കുറെയധികം ഉദ്യോഗസ്ഥരും ഉള്ള മന്ത്രി ഇതിന് ഒരു തീരുമാനമെടുത്തേ പറ്റൂ.
ഡിഗ്രി ma തുടങ്ങിയവയൊക്കെ പാസായ ഒരുത്തനെ കൊണ്ട് ഉദ്യോഗസ്ഥരുടെ തുണി വരെ കഴിയിപ്പിക്കുന്ന അവസ്ഥയാണ് ഇന്ന്.ഇവരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ജീവനിൽ ഭീഷണിയില്ലാത്ത എല്ലാ പ്രവർത്തകർക്കും സെക്യൂരിറ്റിയുടെ ആവശ്യമില്ല എന്നുള്ള വ്യവസ്ഥയാണ്. കേരളത്തിൽ അതിന്റെ ആവശ്യമില്ല എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. കേരള നിയമസഭയിൽ കഴിഞ്ഞ ആറു വർഷമായി അംഗമല്ലാത്ത ഒരാൾക്ക് പോലും ഇന്നും 4 പോലീസ് ഉദ്യോഗസ്ഥരെ കൂടെ കൊണ്ട് നടത്തുന്നുണ്ട്.ഈ നിലപാട് ശരിയല്ല എന്ന് തന്നെ അദ്ദേഹം വീണ്ടും വീണ്ടും പറയുന്നുണ്ട്. വീണ്ടും അദ്ദേഹം കൂട്ടിച്ചേർത്തു ഇതിനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന്.അതുതന്നെയാണ് ജനങ്ങളായ ഞങ്ങൾക്കും പറയാനുള്ളത്.മുഖ്യമന്ത്രി എന്തെങ്കിലും ഒരു തീരുമാനം ഇതിനെ എടുക്കണം. ഇത് ഗണേഷ് കുമാറിന്റെ അഭിപ്രായം മാത്രമല്ല ഞങ്ങൾ ജനങ്ങളുടെയും കൂടി അഭിപ്രായമാണ്.