അബുദാബിയിൽ തൊഴിലാളികള്‍ക്ക് ശമ്ബളം വൈകി നല്‍കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നത് 17 ദിവസത്തിലധികം വൈകിയാല്‍ കമ്പനികൾക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വര്‍ഷത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി തയ്യാറാക്കിയിരിക്കുന്നത്.
യുഎഇയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു വേതന സുരക്ഷാ പദ്ധതി (ഡബ്ലിയുപിഎസ്) വഴിയാണു വേതനം വിതരണം നടത്തേണ്ടത്. ഇതനുസരിച്ച് ഓരോ മാസവും മൂന്നാം തീയതിക്ക് മുന്‍പു തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ശമ്ബളമെത്തണം. 10-ാം തീയതി കഴിഞ്ഞിട്ടും വേതനം ലഭിച്ചിട്ടില്ലെങ്കില്‍ കമ്പനികൾക്ക് നോട്ടീസ് അയയ്ക്കും. എന്നാല്‍, 17 ദിവസം കഴിഞ്ഞിട്ടും വേതനം നല്‍കാത്ത കമ്പനികൾക്ക് പുതിയ തൊഴില്‍ വിസ നല്‍കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
News
തൊഴിലാളികള്‍ക്ക് ശമ്ബളം വൈകി നല്‍കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...