അതെ നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനെസ്സ് , ലൂസിഫർ സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗുകൾ മയക്കുമരുന്ന് കേരളത്തിലേക്ക് ചില രാഷ്ട്രീയ പാർട്ടിയുടെ പിന്നണിയിൽ ചരടുവലിക്കുന്നവരിലൂടെ കേരളത്തിലേക്ക് ഒഴുകുന്നതിനെ കുറിച്ചാണ് , കേരളത്തിലെ ഒരു ചില രാഷ്ട്രീയ പാർട്ടികൾ നില നിൽക്കുന്നത് തന്നെ മയക്കുമരുന്ന് മാഫിയകളുടെ കയ്യിൽ നിന്നും പണം പറ്റിയാണെന്നും അതിനു വേണ്ടി മയക്കു മരുന്ന് മാഫിയകൾക്ക് ചില സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടി വരും എന്നും ലൂസിഫർ കഥയിലൂടെ പറയുന്നു, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും ബിഗ് ബഡ്ജറ്റ് സിനിമ എന്ന പ്രത്യേകതയും എല്ലാം ഉണ്ടായിരുന്നു ഈ സിനിമക്ക്. ഇപ്പോൾ വിവാദമായിരിക്കുന്ന നർക്കോട്ടിക്സ് ജിഹാദും , ലവ് ജിഹാദും എല്ലാം കേരളത്തിൽ പാലാ രീതിയിൽ നടക്കുമ്പോൾ, അല്ലെങ്കിൽ ഇതിനു തീവ്രവാദ സംഘടനകളുമായി ബന്ധം വരുമ്പോൾ സാധാരണ ചില പോസ്റ്റുകളുമായി
സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പണി വാങ്ങുന്ന ആൾ ആണ് പൃഥ്വി രാജ്. ലക്ഷദ്വീപ് വിഷയത്തിൽ ആയിഷ സുൽത്താനാകും ലക്ഷദ്വീപിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധം ഉണ്ടെന്നും പോപ്പുലർ ഫ്രന്റ് നേതാക്കളുമായി ബന്ധം ഉണ്ടെന്നും വിവരങ്ങൾ പുറത്തു വന്നിരുന്നു. എ ആയിഷ സുൽത്താനയെ വെള്ള പൂശാനും പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരുന്നു, ഈ അവസരത്തിലാണ് മയക്കു മരുന്ന് മാഫിയ കേരളത്തിൽ രാഷ്ട്രീയക്കാരിലൂടെ സജീവമാണ് എന്ന രീതിയിൽ ലൂസിഫറിൽ വന്ന പ്രസക്ത ഭാഗങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തിരക്കഥ എഴുതിയ മുരളി ഗോപിക്കും , സംവിധാനം ചെയ്ത പൃഥ്വി രാജിനും ഈ മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം അറിയാമായിരുന്നു എന്നും ചർച്ചകൾ കൊഴുക്കുകയാണ്. സിനിമാ ലോകത്തെ ന്യൂ ജെനറേഷനെ ഭരിക്കുന്നത് മട്ടാഞ്ചേരി മാഫിയ എന്ന പേരിൽ മയക്കുമരുന്ന് മാഫിയ ആണെന്നും പലപ്പോഴായി നദീ നടന്മാരുടെ സംഘടനകൾ നടത്തിയ നിശാപാർട്ടികൾ പിടിക്കപ്പെട്ടപ്പോൾ , വാർത്തകൾ വന്നിരുന്നു .
ഇതും ഇപ്പോൾ ലൂസിഫർ സിനിമയുമായി കൂട്ടികെട്ടിയാണ് ചർച്ചകൾ പൊടി പിടിക്കുന്നത്. മയക്കു മരുന്നിനെ കുറിച്ച് മോഹൻലാൽ പറഞ്ഞപ്പോൾ ആഹാ , പാലാ ബിഷപ്പ് പറഞ്ഞപ്പോൾ ഓഹോ എന്നായി മലയാളികൾ എന്നാണു ഈ ചർച്ചയുടെ ക്‌ളൈമാക്‌സ്