കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതായി പറഞ്ഞ എറണാകുളത്തെ പ്രത്യേക കോടതി ശിക്ഷ വിധി പ്രസ്താവിക്കുകയാ യിരുന്നു.....
കേരളം ഞെട്ടലോടെ കേട്ട ഒരു കൊലപാതകവും തിരോധാനവുമായിരുന്നു വൈഗ കേസ്. ഒരു സിനിമാ കഥ പോലെ തുടരുകയാണ് സനുമോഹന്‍ എന്ന കുറ്റവാളിയുടെ തെളിവെടുപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിനെ ചുറ്റിപറ്റിയുള്ള ഒരുപാട് കഥകള്‍...
മകളെ കൊന്നശേഷം കോയമ്പത്തൂരിലെ തിയേറ്ററില്‍ പ്രീസ്റ്റ് സിനിമ കണ്ട സനുമോഹന്‍ ഇപ്പോഴും പറയുന്നത് മകളെ ഒരുപാടിഷ്ടപ്പെട്ടിരുന്നുവെന്ന്. വൈഗയെ കൊലപ്പെടുത്തിയേഷം സനുമോഹന്‍ കോയമ്പത്തൂരില്‍ എത്തിയത് അന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിറ്റേന്ന്...
വൈഗയെ പുഴയിലേക്ക് തള്ളുന്നതിനുമുന്‍പ് ആഭരണങ്ങളെല്ലാം അഴിച്ചെടുത്ത സനുമോഹന്‍ ഇനിയും എന്താണ് മറച്ചുവെക്കുന്നത്. ഓരോ ദിവസത്തെയും തെളിവെടുപ്പ് അതിനിര്‍ണായകമാകുകയാണ്. ഇത് കരുതി കൂട്ടിയുള്ള കൊലയാണെന്ന് നിസംശയം പറയാം. വൈഗയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും മോതിരവും വിറ്റ...
സനുമോഹന്റെ മൊഴികളില്‍ ഒരു തുമ്പും കിട്ടാതെ പോലീസ് ഉദ്യോഗസ്ഥര്‍ നട്ടംതിരിയുകയാണ്. വൈഗയ്ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനുമോഹന്‍ പറഞ്ഞത്. പിന്നെ എങ്ങനെയാണ് വൈഗയുടെ രക്തത്തില്‍ രക്തക്കറ കണ്ടെത്തിയത്? ഇതിന്റെ സത്യാവസ്ഥ തേടി അന്വേഷണം നടത്തുകയാണ്...
വൈഗ എന്ന പതിമൂന്നു വയസുകാരി.. ആ നിഷ്‌കളങ്കമായ മുഖം എന്നും മനസ്സില്‍ മിന്നിമായുന്നു. വൈഗയുടെ ജീവനറ്റ ശരീരം കണ്ടെത്തിയതു മുതല്‍ ദുരൂഹതകള്‍ മാത്രമായിരുന്നു. ആ ദുരൂഹതയുടെ ഇരുട്ടിലേക്ക് ഇതുവരെ വെള്ളിവെളിച്ചം വീണിട്ടില്ല. മുട്ടാര്‍...
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വൈഗയുടെ പിതാവ് സനുമോഹനെ പോലീസ് അറസ്റ്റ് ചെയ്തുവെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. കര്‍ണാടകയില്‍വെച്ചാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. കാര്‍ണാടകയിലെ കാര്‍വാറിനടുത്തുവെച്ചാണ് ഇയാള്‍ പോലീസിന്റെ വലയില്‍ വീണതെന്നാണ്...
ഒടുവില്‍ സനുമോഹന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നു. എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ മൂകാംബികയിലെ സ്വകാര്യ ഹോട്ടലില്‍ സുഖ ജീവിതത്തിലായിരുന്നുവെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി...