മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ 12 പേർക്കെതിരെ നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ് വന്ന പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി അഡ്വ . ജയശങ്കർ. മൈക്ക് കെട്ടി ജനകൾക്ക് മുന്നിൽ മാസ് ഡയലോഗുകൾ തട്ടിവിട്ട് ആളാവുന്നത് പോലെയല്ല ഈ വിഷയമെന്നും കോടതിയിൽ ഒരു സത്യവാങ് മൂലം സമർപ്പിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ധാർമികമായ ഉത്തരവാദിത്വം മുഖ്യമന്ത്രി കാണിക്കണമായി രുന്നുവെന്നും അഡ്വ ജയശങ്കർ പറഞ്ഞു.
ഈ കേസിൽ ഒരു അന്തിമ തീരുമാനം ആയിട്ടില്ലെങ്കിൽ പോലും പ്രഥമ ദൃഷ്ട്യാ തള്ളിക്കളയേണ്ട ഒരു കേസല്ല ഇതെന്ന ഹൈക്കോടതിയുടെ കണ്ടത്തൽ ഏറെ വിലപ്പെട്ടതാണ്. ഇവിടെ മുഖ്യനോ മകളോ ഇത് വരെ ഈ വിഷയം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ എ കെ ബാലനും തോമസ് ഐസക്കു മെല്ലാം നടത്തുന്ന പരാമർശങ്ങൾ മുഖ്യനെയും മകളെയും കൂടുതൽ കുഴപ്പത്തിലാക്കാൻ വേണ്ടിയാണെന്നും ജയശങ്കർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, സമ്പൂർണ വീഡിയോ കാണുക)
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…
ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…