ഇടുക്കിയിലെ ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ഗോപിനാഥന്‍ (50) സജീവന്‍ (45) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇരുവരും 301 കോളനിയിലെ താമസക്കാരാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ അടക്കുകയാണ്.
പൂപ്പാറയിൽ പോയി സാധങ്ങൾ വാങ്ങി തിരികെ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത് . 301 കോളനിക്ക് താഴെയുള്ള പ്രദേശത്താണ് അപകടം. ആനയെ കണ്ട് ഭയന്നതോടെ വള്ളം മറിഞ്ഞതാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വള്ളം മറിഞ്ഞതിനെ തുടർന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങി താഴുന്നത് കണ്ടത്.
ആനയിറങ്കല്‍ നിന്നും കോളനിയിലേക്ക് വരുന്നതിനിടെ ഇവർ അപകടത്തിൽപെടുകയായിരുന്നു. സജീവന്‍ അല്‍പദൂരം നീന്തി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ശേഷമാണ് മുങ്ങിപ്പോവുന്നത്. ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ നൽകുന്ന വിവരം.
പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനിരിക്കുന്നു.
തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…
പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…
ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…
തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…