ഹൈന്ദവ സമൂഹത്തിലെ കുട്ടികൾക്ക് ഇതരസമുദായങ്ങളിലേതു പോലെ മതപഠനത്തിന് സൗകര്യം വേണമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ. സൺഡേ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് പോലെ, മദ്രസകളിൽ പഠിപ്പിക്കുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസം വേദങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഏറ്റവും കുറഞ്ഞത് ഗീതയെക്കുറിച്ചും രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും എങ്കിലും കുട്ടികൾക്ക് പഠിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും ഷാജൻ സ്‌കറിയ ചോദിച്ചു.
ഈ ദൗത്യം സന്യാസി വര്യമന്മാർ ഏറ്റെടുക്കണമെന്നും ഷാജൻ പറഞ്ഞു. പാലക്കാട് ചിന്മയ മിഷൻ ഏർപ്പെടുത്തിയ സത്യശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയാിയരുന്നു മറുനാടൻ എഡിറ്റർ. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂർണ രൂപം കേൾക്കാൻ വീഡിയോ സ്റ്റോറി കാണുക.
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…