മുഖ്യമന്ത്രി പുത്രിക്കെതിരെയുള്ള അന്വേഷണം കേന്ദ്രം ഏറ്റെടുത്തത്തതൊടെ വീണാ വിജയന് ശിക്ഷ ഉറപ്പായി എന്ന് പി സി ജോർജ്. ചെയ്യാത്ത സേവനത്തിനു കൈപ്പറ്റിയ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ പേരിൽ ക്ലിഫ് ഹൌസ് മുഴുവൻ ആളിക്കത്തുമ്പോൾ സിപിഎമ്മിന്റെ നെഞ്ചിടിപ്പും നാൾക്കുനാൾ ഏറി വരികയാണ്.
എന്നാലിവിടെ പുറത്ത് വന്ന കണക്കുകൾക്കും പുറമെ കോടാനുകോടി രൂപയുടെ അഴിമതിയാണ് ഇതിനു പിന്നിൽ നടന്നിരിക്കുന്നതെന്ന് പി സി ജോർജ് പറയുന്നു. ഈ ഇടപാടിലൂടെ സംസ്ഥാന ഖജനാവിൽ വരേണ്ട 40000 കോടിയോളം രൂപയാണ് നഷ്ടമായിരിക്കുന്നതെന്നും പി സി പറഞ്ഞു. ഇതിന്റെ മറവിൽ സിഎം ആർ എൽ കമ്പനി കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ 99 കോടിയോളം രൂപ കൈപ്പറ്റിയെന്നും പി സി പറഞ്ഞു.
പി സി യുടെ വാക്കുകളിലേക്ക് , വീഡിയോ സ്റ്റോറി കേൾക്കുക
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…