മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെയും മകൾ വീണാ വിജയനെയും അതിരൂക്ഷമായി വിമർശിച്ച് മാത്യു കുഴൽനാടൻ രംഗത്ത്. സംഭവത്തിൽ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ താൻ പുറത്ത് വിടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.
മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവായി സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ പിണറായിക്കും കുടുംബത്തിനും കുരുക്കാവുകയാണ്.
വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോ വീണയോ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വീണയുടെയും കമ്പനിയുടെയും പണമിടപാടുകൾ നിയമപരമാണെന്നും സുതാര്യമാണെന്നും വിശദീകരിക്കാൻ സിപിഎം. രംഗത്തിറങ്ങുന്ന അസാധാരണത്വവും ഇതിലുണ്ടായി. എന്നാൽ ഹൈക്കോടതിയുടെ ഇടപെടൽ ശക്തമായതോടെ സ്വന്തം മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന ഭയത്തോടൊപ്പം മകളുടെ ജയിൽവാസവും പിണറായിയെ ഭയപ്പെടുത്തുന്നുണ്ട്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…