എ ഐ ക്യാമെറകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമാണെന്നും സതീശൻ .ഇപ്പോൾ കരാർ കിട്ടിയ കമ്പനി സാങ്കേതികമായി കഴിവ് തെളിയിക്കപ്പെട്ട കമ്പനി അല്ലെന്നും കരാർ ലഭിക്കുന്ന കമ്പനി അഞ്ചു വർഷത്തേയ്ക്ക് വാർഷിക മെയിന്റനൻസ് നടത്തണമെന്നും അത് അതവരുടെ കടമ ആണെന്നും അതിനു വേണ്ടി പോലും ഖജനാവിൽ നിന്നും പണം ചിലവഴിച്ചിട്ടുണ്ടെന്നും വീ ഡി സതീശൻ . വാർഷിക പരിപാലനത്തിനായിപ്പോലും അറുപത്തി അറുപത്തി ആറു കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്നും
നൂറ്റി അമ്പത്തൊന്നു കോടിക്കൊപ്പം ഇതും ധൂർത്തടിച്ചു കളഞ്ഞു എന്നും വി ഡീ സതീശൻ കുറ്റപ്പെടുത്തുന്നു . ടെണ്ടറിനായി മറ്റു രണ്ടു കമ്പനികൾ ഒൻപതു കോടി നോക്ക് കൂലിയിനത്തിൽ കൊടുത്തുവെന്നും വി ഡി സതീശൻ .
ഇതെല്ലം ഒരു തരം കറക്ക് കമ്പനി ആണെന്നും വീ ഡി സതീശൻ .
വ്യവസായ മന്ത്രി ഇതെല്ലം ന്യായീകരിക്കുക ആണെന്നും വീ ഡീ സതീശൻ . ഇത് രണ്ടാം ലാവലിൻ ആണെന്നും വി ഡീ സതീശൻ
സി പി എമ്മിനേറ്റ കനത്ത മുറിവാണ് ഇ.പി ജയരാജൻ വിവാദം. ഇ.പി.ജയരാജന്റെ ബി ജെ പി പ്രവേശനവുമായി ബന്ധപെട്ടു ഉയർന്ന…
തിരുവനന്തപുരം . മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ചേർന്ന് അധികാരത്തിന്റെ ഹുങ്കിൽ ഇതിനു മുൻപും ഒരു…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല…
തിരുവനന്തപുരം . മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരായ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍…
തൃക്കാക്കരയിലും വടകരയിലും പയറ്റിയ അശ്ളീല ബോംബ് തലസ്ഥാനത്ത് ചീറ്റി പോയെന്ന് മുൻ ദേശാഭിമാനി എഡിറ്റർ ജി ശക്തിധരന്റെ ഫേസ് ബുക്ക്…
ന്യൂ ഡൽഹി . ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍…