എ ഐ ക്യാമെറകൾ വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം അത്യാവശ്യമാണെന്നും സതീശൻ .ഇപ്പോൾ കരാർ കിട്ടിയ കമ്പനി സാങ്കേതികമായി കഴിവ് തെളിയിക്കപ്പെട്ട കമ്പനി അല്ലെന്നും കരാർ ലഭിക്കുന്ന കമ്പനി അഞ്ചു വർഷത്തേയ്ക്ക് വാർഷിക മെയിന്റനൻസ് നടത്തണമെന്നും അത് അതവരുടെ കടമ ആണെന്നും അതിനു വേണ്ടി പോലും ഖജനാവിൽ നിന്നും പണം ചിലവഴിച്ചിട്ടുണ്ടെന്നും വീ ഡി സതീശൻ . വാർഷിക പരിപാലനത്തിനായിപ്പോലും അറുപത്തി അറുപത്തി ആറു കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്നും
നൂറ്റി അമ്പത്തൊന്നു കോടിക്കൊപ്പം ഇതും ധൂർത്തടിച്ചു കളഞ്ഞു എന്നും വി ഡീ സതീശൻ കുറ്റപ്പെടുത്തുന്നു . ടെണ്ടറിനായി മറ്റു രണ്ടു കമ്പനികൾ ഒൻപതു കോടി നോക്ക് കൂലിയിനത്തിൽ കൊടുത്തുവെന്നും വി ഡി സതീശൻ .
ഇതെല്ലം ഒരു തരം കറക്ക് കമ്പനി ആണെന്നും വീ ഡി സതീശൻ .
വ്യവസായ മന്ത്രി ഇതെല്ലം ന്യായീകരിക്കുക ആണെന്നും വീ ഡീ സതീശൻ . ഇത് രണ്ടാം ലാവലിൻ ആണെന്നും വി ഡീ സതീശൻ