പോപുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍.ഐ.എ. ഇതര സമുദായത്തില്‍ പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് ഒരുക്കാനാണ് രഹസ്യ വിഭാഗം പ്രവര്‍ത്തിച്ചത്.
പി എഫ്.ഐ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നും എന്‍.ഐ.എ പറയുന്നു.
വിവര ശേഖരണം നടത്തി പി.എഫ്.ഐ നേതാക്കള്‍ക്ക് കൈമാറുന്നത് ഈ വിഭാഗമാണ്. റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനയില്‍ പി.എഫ്.ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.
പ്രതികളുടെ റിമാന്‍ഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയിലാണ് ഇക്കാര്യമുള്ളത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയതില്‍ അന്വേഷണം തുടരുകയാണ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രതികളുടെ റിമാന്‍ഡ് നീട്ടണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടത്. 14 പ്രതികളുടെ റിമാന്‍ഡ് കാലാവധി 180 ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ആവശ്യം.
കോഴിക്കോട് . കൂടുതൽ സ്വർണവും കാറും സ്ത്രീധനമായി കിട്ടാൻ നവ വധുവിനെ അതി കൂരമായി ഇടിച്ചു ചതച്ച പന്തീരാങ്കാവ് ഗാര്‍ഹിക…
തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…
ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…
ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…
കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…